നിലമ്പൂരിൽ ബിജെപി മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക തയാറാക്കി

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും. മൂന്നു പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് സൂചനയുണ്ട്. തിങ്കളാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കും.

നേരത്തെ നിലന്പൂരിൽ ബിജെപി മത്സരിക്കില്ലെന്നും സീറ്റ് ബിഡിജെഎസിന് വിട്ടു നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഡിജെഎസിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ഥികളെ തീരുമാനിച്ചതോടെ നിലമ്പൂര്‍ പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലെത്തിയിട്ടുണ്ട്. യുഡിഎഫിനായി ആര്യാടൻ ഷൗക്കത്തും എൽഡിഎഫിനായി എം.സ്വരാജുമാണ് മത്സരരംഗത്തുള്ളത്.

ബിജെപി സ്ഥാനാര്‍ഥികൂടെ കളത്തിലെത്തിയാല്‍ ആവേശം ഇരട്ടിക്കും. പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.