ഒ.ജെ. ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്

തിരുവനന്തപുരം: അഡ്വ. ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി നിയമിച്ചു. ബാബു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്‍റ്. ഇതോടൊപ്പം അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിലവിൽ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായ ഒ.ജെ. ജനീഷിനെ നിയമിച്ചത്. നേരത്തേ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് തൃശൂർ ജില്ല പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

അബിൻ വർക്കി, കെ.എം. അഭിജിത്ത്, ഒ.ജെ. ജനീഷ്, ബാബു ചുള്ളിയിൽ എന്നീ നാലു നേതാക്കളും പ്രസിഡന്‍റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നവരാണ്. ഇവർക്കായി പ്രമുഖ നേതാക്കൾ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ പുതിയ പ്രസിഡന്‍റിന്‍റെ നിയമനം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ, സമവായം എന്ന നിലയിലാണ് നാലു പേർക്കും പദവികൾ നൽകിയത്.