ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സാധനങ്ങൾ പിടികൂടി

ഷില്ലോംഗ്: ബംഗ്ലാദേശിലേക്കു കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സാധനങ്ങൾ സുരക്ഷാസേന പിടികൂടി. ഷില്ലോംഗ്-ധാക്ക ബസിൽനിന്നാണ് വസ്തുക്കൾ കണ്ടെത്തിയത്‌. വെള്ളി, സാരികൾ, ഇലക്‌ട്രോണിക് വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബിഎസ്എഫ്, പോലീസ്, കസ്റ്റംസ് എന്നിവയുടെ സംയുക്ത സംഘമാണു പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാർക്കാരെ ചോദ്യംചെയ്തുവെങ്കിലും തൃപ്തികരമായി വിശദീകരണം നൽകാൻ കഴിഞ്ഞില്ലാത്തതിനാൽ ഇവരും കസ്റ്റഡിയിലാണ്. ബസിലുണ്ടായിരുന്നവരുടെ യാത്ര തടസപ്പെട്ടില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.