മുകേഷ് രാജിവയ്ക്കണമെന്ന് ആനി രാജ

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷിന് ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ ധാർമികമായും നിയമപരമായും അവകാശമില്ലെന്നും അവർ പറഞ്ഞു.

നീതിപൂർവമായി, സത്യസന്ധ്യമായി അന്വേഷണം നടക്കണമെങ്കിൽ മുകേഷ് ആ പദവിയിൽനിന്നു മാറി നിൽക്കണം. മുകേഷ് സ്ഥാനം ഒഴിയുന്നില്ലെങ്കിൽ കേരള സർക്കാർ അദ്ദേഹത്തിന്‍റെ രാജി ചോദിച്ചുവാങ്ങണമെന്നും ആനി രാജ പറഞ്ഞു.

അതേസമയം ലൈംഗീകാതിക്രമ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പോലീസ് കേസെടുത്തു. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്‍റെ തുടർനടപടികളിലേക്ക് പോലീസ് കടന്നത്.

പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്യുക.