നിലമ്പൂർ പോര്; ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 11നാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. രാവിലെ തൃശൂരിലെ കെ. കരുണാകരൻ സ്മാരകത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് […]

സംസ്ഥാനത്ത് 12,000 സർക്കാർ ജീവനക്കാർ ഇന്നു പടിയിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂട്ട വിരമിക്കലിന്‍റെ ദിനം. സംസ്ഥാന സർക്കാർ സർവീസിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഏതാണ്ട് 12,000 ജീവനക്കാർ ഇന്നു വിരമിക്കുമെന്നാണു സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന സർക്കാർ സർവീസിൽ നിന്നു മാത്രം 9500 […]

അയയാതെ അൻവർ; യുഡിഎഫുമായി സമവായത്തിൽ എത്തിയില്ല

മലപ്പുറം: നിലമ്പൂരിൽ അയയാതെ പി.വി. അൻവർ. പിവി അൻവറുമായി യുഡിഎഫിന് ഇനിയും സമവായത്തിൽ എത്താൻ ആയില്ല. മത്സരിക്കുമെന്ന് ഇന്നോ നാളെയോ അന്‍വര്‍ പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ ഒൻപതിന് അന്‍വര്‍ മാധ്യമങ്ങളെ കാണും. അസോസിയേറ്റ് അംഗമാക്കാനുള്ള […]

ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ചസംഭവം; നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവ് കാരണം

കട്ടപ്പന: ലിഫ്റ്റിൽ കുടുങ്ങി സ്വർണവ്യാപാരി മരിച്ച സംഭവത്തിൽ, നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്‍റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കട്ടപ്പന പവിത്ര ഗോൾഡ് മാനേജിംഗ് പാർട്ണർ സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി […]

റോഡിലെ കുഴികൾ അടച്ച് മാതൃകയായി നെടുമങ്ങാട് ട്രാഫിക് പോലീസ്

നെടുമങ്ങാട് : പഴകുറ്റി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കാൻ നെടുമങ്ങാട് ട്രാഫിക് പോലീസ് രംഗത്തിറങ്ങി.ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ ആണ് ഇതുവഴി കടന്ന് പോകുന്നത്.വാഹനങ്ങൾ കുഴികളിൽ ഇറങ്ങി […]

സപ്ലൈകോ നെല്ല് സംഭരിക്കാനെത്തിയില്ല കർഷകർ പ്രതിസന്ധിയിൽ

പുൽപ്പള്ളി: കൊയ്തെടുത്ത നെല്ല് സംഭരിക്കാനാളില്ലാതെ കർഷകർ ദുരിതത്തിൽ. സപ്ലൈയ്ക്കോയ്ക്ക് നെല്ല് വിൽക്കാൻ കരാറായ കർഷകരാണ് നെല്ല് സംഭരിക്കാൻ ആളെത്താത്തതിനാൽ പ്രയാസമനുഭവിക്കുന്നത്. പെരിക്കല്ലൂർ വരദൂർ പാടശേഖരത്തിലെ 40 ഓളം കർഷകരാണ് കൊയ്തെടുത്ത നെല്ലുമായി കാത്തിരിക്കുന്നത്. മഴ […]

നിലന്പൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 19 വർഷത്തിന് ശേഷം

നിലന്പൂർ:നിലന്പൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 19 വർഷത്തിന് ശേഷം. 2006 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.ശ്രീരാമകൃഷ്ണനാണ് പാർട്ടി ചിഹ്നത്തിൽ അവസാനമായി മത്സരിച്ചത്. അന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനോട് കനത്ത പരാജയമാണ് […]

സംസ്ഥാനത്ത് പെരുമഴ, വ്യാപക നാശം; ഇന്നലെ മാത്രം ഏഴു മരണം

തിരുവനന്തപുരം: അതിരൂക്ഷമായ മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശം. മഴക്കെടുതിയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ ഏഴു പേർ മരിച്ചു. കോട്ടയം, വിഴിഞ്ഞം, മുനന്പം, അടിമാലി, കാസർഗോഡ് എന്നിവിടങ്ങളിലായാണ് ഇന്നലെ മഴക്കെടുതിയിൽപ്പെട്ട് മരണം […]

വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളലിൽ മറുപടിയില്ലാതെ കേന്ദ്രം

കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 11ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് കേന്ദ്രത്തോടു […]

സിപിഎം പാർട്ടി സ്ഥാനാർഥിയെത്തന്നെ നിർത്തിയതിൽ സന്തോഷം: വി.ഡി. സതീശൻ

നെടുമ്പാശേരി: ഏതെങ്കിലും യുഡിഎഫുകാരനെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റുമോയെന്ന് ഇന്നലെ രാവിലെ 11 വരെ കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃക്കാക്കരയിലെയും പാലക്കാട്ടെയും പരീക്ഷണം വഴിയില്‍ […]