സിസ തോമസിനോടുള്ള പകപോക്കൽ അന്യായം

സിസയുടെമേൽ ചുമത്തിയിരിക്കുന്ന അന്യായമായ കുറ്റങ്ങൾ പിൻവലിച്ച് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി അവരുടെ വിശ്രമജീവിതം വ്യവഹാര രഹിതമാക്കാൻ സർക്കാർ അമാന്തിക്കരുത്. നെറികെട്ട രാഷ്‌ട്രീയക്കാരുടെ വഴിവിട്ട ഇടപാടുകൾക്കു കൊടിപിടിക്കാതിരുന്നതിന്‍റെ പേരിൽ നവീൻ ബാബു എന്ന ഉന്നത ഉദ്യോഗസ്ഥന് […]

നരകം കണ്ട പെൺകുട്ടികൾ

നാദിയ മുറാദ് എന്നും ഫൗസിയ എന്നും പേരായ രണ്ടു പെൺകുട്ടികൾ നരകത്തിൽനിന്നെത്തി നമ്മോടാവശ്യപ്പെടുന്നത് പെൺമക്കളുള്ളവരും ഇല്ലാത്തവരും കേൾക്കണം. ദിവസങ്ങൾക്കു മുന്പ് ഗാസയിൽനിന്നു മോചിപ്പിക്കപ്പെട്ട യസീദി പെൺകുട്ടിയുടെ അനുഭവങ്ങൾ ഇസ്‌ലാമിക തീവ്രവാദത്തിന്‍റെ കൊടും ക്രൂരതകളിലേക്കു വെളിച്ചം […]

മതേതരത്വം: ഒന്നിപ്പിക്കുന്ന മതം

മതേതരത്വം ഉപേക്ഷിച്ചു നശിച്ചുപോയ പാക്കിസ്ഥാൻ നമുക്കു മാതൃകയല്ല; മുന്നറിയിപ്പാണ്. ഭരണഘടനയുടെ ആമുഖത്തിൽ എഴുതിയിരിക്കുന്ന മതേതരത്വമെന്ന വാക്ക് രാജ്യത്തിന്‍റെ ഐശ്വര്യമാണെന്നു കരുതുന്നവരാണ് ഇന്ത്യക്കാരിലേറെയും. പക്ഷേ, ഭരണവ്യവസ്ഥയ്ക്കുള്ള അടിസ്ഥാനതത്വങ്ങളുടെ പൂമുഖപ്പടിയിൽ ആ വാക്കു കാണുന്പോൾതന്നെ അസ്വസ്ഥരാകുന്നവർ അതെടുത്തു […]

ജനദ്രോഹത്തിന്‍റെ സഭാ ദൃശ്യങ്ങൾ

രാഷ്‌ട്രീയ-ജനാധിപത്യ സംരക്ഷണത്തിന് പുറത്തും അവസരങ്ങളുണ്ട്. പക്ഷേ, ജനക്ഷേമത്തിനുള്ള നിയമങ്ങളും തീരുമാനങ്ങളും നിയമസഭയിലേ സാധ്യമാകൂ. നിർഭാഗ്യവശാൽ അതല്ല ഇപ്പോൾ നടക്കുന്നത്. നിയമസഭയിൽ ഇനിയാദ്യം ചർച്ച ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ പരിഷ്കൃത സമൂഹത്തിനു യോജിച്ചവിധം ചർച്ച ചെയ്യാൻ […]

പശ്ചിമേഷ്യ നരകവാതിലാകരുത്

പലസ്തീനിൽ ദ്വിരാഷ്‌ട്ര യാഥാർഥ്യമല്ലാതെ മറ്റൊന്നും പരിഹാരമല്ലെന്നിരിക്കെ അതിന്‍റെ പ്രായോഗിക വശങ്ങളാണ് ലോകം ഉൾക്കൊള്ളേണ്ടത്. യഹൂദരെയും ക്രിസ്ത്യാനികളെയും സഹിക്കാനാവാത്ത ഹമാസിനെ ഇരുത്തേണ്ടിടത്ത് ഇരുത്തുകയും വേണം. ഇസ്‌ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഇസ്രയേൽ നടത്തുന്ന യുദ്ധം മറ്റേതൊരു യുദ്ധവുംപോലെ […]

മുനന്പത്തെത്തിയ വഖഫ് ബുൾഡോസർ

മുനന്പത്തെ 600ലേറെ കുടുംബങ്ങളെ അവരുടെ വീടുകളിൽനിന്ന് ആട്ടിപ്പായിക്കാൻ നിൽക്കുന്നവർ തങ്ങളെ പേടിക്കേണ്ടെന്നു പറയുന്നതിനോളം നുണ മറ്റെന്തുണ്ട്? നിസഹായരുടെ വീടുകൾ ഇടിച്ചുനിരത്താൻ ശ്രമിക്കുന്ന ബുൾഡോസറുകൾ വഖഫിന്‍റേതാണെങ്കിലും അനങ്ങരുതെന്നു പറയണം. കേന്ദ്രസർക്കാർ വഖഫ് നിയമത്തിൽ വരുത്താനിരിക്കുന്ന ഭേദഗതി രാജ്യം […]

രാഷ്‌ട്രീയ ഇസ്‌ലാമിനെ ജയരാജൻ കണ്ടു; പാർട്ടിയോ?

പി. ജയരാജൻ കണ്ട രാഷ്‌ട്രീയ ഇസ്‌ലാമിനെ സിപിഎം കാണാനിടയില്ല; അതിനും തീവ്രവാദത്തിന്‍റെ കാര്യത്തിൽ കോൺഗ്രസ് ലൈനാണല്ലോ. ഇസ്‌ലാമിക തീവ്രവാദം ആഗോളതലത്തിൽ വരുത്തിയ വിനാശങ്ങൾക്കനുസരിച്ചു നിലപാടുകൾ നവീകരിക്കാതിരുന്ന കോൺഗ്രസും ഇടതു പാർട്ടികളും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വലതുപക്ഷ […]

മണിപ്പുർ കത്തുകയാണോ കത്തിക്കുകയാണോ?

പരാജിതനായ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഇപ്പോൾ ചോദിക്കുന്നത്, സംയുക്ത സേനയുടെ പൂർണ നിയന്ത്രണമാണ്. മെയ്തെയ് പക്ഷപാതിയെന്നു തുടക്കം മുതലേ ആരോപണവിധേയനായ അദ്ദേഹത്തിൽനിന്ന് ഉള്ള അധികാരംകൂടി തിരിച്ചുപിടിക്കുകയാണ് യഥാർഥത്തിൽ മണിപ്പുരിനെ രക്ഷിക്കാനുള്ള ആദ്യ നടപടി. […]

ഇനിയും പഠിക്കേണ്ട ന്യൂനപക്ഷ പാഠങ്ങൾ

ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ചു നൽകിയിട്ടുണ്ട്. അവ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെ നമ്മൾ എപ്രകാരമാണ് മനസിലാക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നത്? നാം ഇനിയും […]

മതേതര രാജ്യത്ത് മതഭ്രാന്തിനു മുറി കൊടുക്കരുത്

സമാധാനത്തേക്കാൾ മതഭ്രാന്തിനു സ്ഥാനം കൊടുക്കുന്ന പാക്കിസ്ഥാന് ഒരു മതേതരരാജ്യത്തിന്‍റെ പരിഷ്കൃതഭാഷ മനസിലാകണമെന്നില്ല. കാഷ്മീരിൽ തെരഞ്ഞെടുപ്പ് ‍അടുക്കുന്തോറും തീവ്രവാദ ആക്രമണങ്ങൾ വർധിക്കുകയാണ്. സർക്കാർ സർവകക്ഷിയോഗം വിളിച്ച് വിഷയം അതീവഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളെ ഇപ്പോഴും പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ […]