മുനന്പത്തെ ചതിക്കുഴികൾ

വർഷങ്ങൾക്കു മുന്പ് നിയമ വിദ്യാർഥിയായിരിക്കെ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും വ്യക്തിനിയമങ്ങളിലൂടെ കടന്നുപോകാൻ അവസരം കിട്ടിയപ്പോൾ മുസ്‌ലിം ശരിയത്ത് വഖഫ് നിയമങ്ങൾ പഠിച്ചിരുന്നു. എന്നാൽ, കാലങ്ങൾക്കുശേഷം വഖഫിനെ അടുത്തു പരിചയപ്പെടാൻ കഴിഞ്ഞത് മുനന്പത്തെ മനുഷ്യജീവിതങ്ങൾ വഴിമുട്ടിയതറിഞ്ഞപ്പോഴാണ്. […]

കാഷ്മീരി കച്ചവടക്കാരും കേരളവും!

കുമളിയിൽ തേക്കടി റോഡിലുള്ള കാഷ്മീരി കച്ചവടക്കാരുടെ വാണിജ്യ സ്ഥാപനമായ ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് ഇസ്രേലി വിനോദസഞ്ചാരിയെ അപമാനിച്ച് ഇറക്കിവിട്ട് കുപ്രസിദ്ധമായി. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ കടയുടമകളകൊണ്ട് മാപ്പു പറയിച്ചു കേരളത്തിലെ കച്ചവടക്കാരുടെ സമൂഹം ലോകത്തിനാകെ മാതൃക കാണിച്ചു. […]

സംരക്ഷണം വേണ്ടത് ആര്‍ക്ക്?

ന്യൂനപക്ഷ ഭൂരിപക്ഷ വേര്‍തിരിവിന്‍റെ അളവുകോല്‍ ജനസംഖ്യയും അംഗസംഖ്യയുടെ കുറവ് ദുര്‍ബലാവസ്ഥയുടെ പ്രധാന കാരണവുമായിരിക്കുമ്പോള്‍ സംരക്ഷണം വേണ്ടതാര്‍ക്ക് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. കൂടുതൽ സംരക്ഷണം വേണ്ടത് ജനസംഖ്യ കുറയുന്നവര്‍ക്കോ ജനസംഖ്യ കുതിച്ചുയരുന്നവര്‍ക്കോ? ഇന്ത്യയിലെ ന്യൂനപക്ഷ […]

മൈക്രോ മൈനോരിറ്റി: വേണ്ടത് നിര്‍വചനവും നിയമനിർമാണവും

പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യതയ്‌ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും ന്യൂനപക്ഷ അവകാശങ്ങളിന്മേല്‍ ഉറപ്പും നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും പ്രഖ്യാപിക്കുമ്പോഴും മത-ഭാഷാ ന്യൂനപക്ഷങ്ങളെ രാജ്യത്തിന്‍റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്കായി സംരക്ഷണകവചമൊരുക്കാനും ഭരണഘടനാ ശില്പികള്‍ […]

ഹിസ്ബുള്ള -ഇസ്രയേൽ ബലപരീക്ഷണം അന്തിമഘട്ടത്തിലേക്ക്

ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ലബനന്‍റെ മേലുള്ള യുദ്ധവിജയത്തിന്‍റെ ഉറപ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു. “ഞങ്ങൾ ഹിസ്ബുള്ളയെ തകർത്തു. നസറുള്ളയെ വധിച്ചതായിരുന്നു അതിന്‍റെ ഉച്ചകോടി”. ഇസ്രയേലിന്‍റെ അടുത്ത ചുമതല ലബനന്‍റെ മേലുള്ള സമ്മർദം […]

മുനമ്പത്തു ധ്രുവീകരണമുണ്ട്, ഖിലാഫത്ത് രാഷ്‌ട്രീയത്തിനെതിരേ

വേട്ടക്കാരന്‍റെ വക്രബുദ്ധികൊണ്ടല്ല, ഇരയുടെ മുറിവേറ്റ മനസുകൊണ്ടാണ് സർക്കാർ ചിന്തിക്കേണ്ടത്. സിപിഎം സെക്രട്ടറിയും വഖഫ് മന്ത്രിയും പറഞ്ഞ വർഗീയ ധ്രുവീകരണമല്ല മുനന്പത്തു നടക്കുന്നത്; ഇടതു-വലതു പാർട്ടികളുടെ മതപ്രീണന മുഖംമൂടി കീറാനുള്ള മതേതര ധ്രുവീകരണമാണ്. അതു മുനന്പത്തു […]

ആത്മഹത്യ ചെയ്യിക്കുന്ന കമ്യൂണിസ്റ്റ് ക്രൂരത

കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഡിവൈഎഫ്ഐ നേതാവിന്‍റെ ക്രൂരത മൂലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് തങ്ങൾക്ക് ഏറാൻ മൂളാത്ത ഉദ്യോഗസ്ഥരോട് കമ്യൂണിസ്റ്റ് സർക്കാരും സിൽബന്ധികളും കാണിക്കുന്ന ക്രൂരതയുടെ, ധാർഷ്‌ട്യത്തിന്‍റെ, ബീഭത്സ മുഖത്തിന്‍റെ […]

നിസഹായതയുടെ നടുക്കടലിൽ

“സഹായിക്കാനെത്തിയത് ഒട്ടേറെ ആളുകളും സംഘടനകളുമാണ്. തുണിയും അരിയും സാധനങ്ങളുമൊക്കെ തന്നു. പക്ഷെ, ഇതൊക്കെ സൂക്ഷിക്കാനും ഒരു ഇടം വേണ്ടേ? വീടു നശിച്ചു പെരുവഴിയിലായവർ ഇനി എങ്ങനെ ജീവിക്കുമെന്നോർത്തു തീ തിന്നുകയാണ്. പുനരധിവാസം നടക്കുന്നില്ല. വീടു […]

നിസാർ കമ്മീഷൻ റിപ്പോർട്ടും പിണറായി സർക്കാരും

കേരളത്തിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വഖഫ് വസ്തുവകകളുണ്ടെന്ന് 2008ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടു നല്കിയിട്ടുണ്ടത്രേ. അതിൽ പതിനഞ്ചാമത്തേതാണ് ചെറായി-മുനമ്പം എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ, രസകരമായ കാര്യം, ഇങ്ങനെ ഒരു കമ്മീഷന്‍റെ […]

മുനമ്പം: ഇരകളും പറയും, രാഷ്‌ട്രീയം

മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്‌ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും. എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാൻ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് […]